Friday, 31 August 2012

ഇന്നത്തെ വായന


വായനാദിനം കഴിഞ്ഞു..എന്നാലും പുതിയ വായനയുടെ പ്രസക്തി അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഈ വൈകിയ വേളയില്‍ ഇങ്ങനെ രു പോസ്റ്റ്‌.:

പുസ്തകങ്ങളുടെ കാലം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി.വായനയുടെ ഡിജിറ്റല്‍ വഴിയിലേക്ക് ഇന്ന് കേരളം ചുവടുവെക്കുന്നു.പുതിയ യുഗത്തിന് അനിയോജ്യമായ രീതിയില്‍ വായന പുനര്ജ്ജനിക്കുകയാണ്.പുസ്തകം വായിക്കുന്ന പതിവില്‍ നിന്ന് മാറി ഇ-ബുക്ക് reader വായനയിലേക്ക് മാറുകയാണ്‌ പലരും.ലാപ്റ്റൊപിനെക്കളും മികച്ച വായനാനുഭവമാണ് ടാബ്ലെറ്റ് നല്‍കുന്നതെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നു.ആയിരം പുസ്തകങ്ങള്‍ ഒരൊറ്റ ടാബ്ലെടില്‍ കൊണ്ടുനടക്കാന്‍ പറ്റുമെന്നുതന്നെയാണ്  ഏറ്റവും വലിയ ഗുണം.മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സുലഭമായി ലഭിക്കുന്നു.

ടാബ്ലെറ്റ് വായനക്കായി കൂടുതല്‍ പുസ്തകങ്ങള്‍ ഈ ബ്ലോഗിന്‍റെ തന്നെ പല പോസ്റ്റുകളില്‍ നിന്നും ലഭ്യമാണ്.

"ഡല്‍ഹിക്ക്"




ഗരം.വാഹനങ്ങളുടെ പുകയും ഫാക്ടറികളില്‍ നിന്നുമുള്ള പുകയും വായുവിനെ കരുപ്പിച്ചിട്ടുണ്ട് .നിരവതി വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു .ഒരുപാടു മാന്യന്മാര്‍ ,കണ്ടാല്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നും കൊട്ടും സൂടുമിട്ടു ബസ്സ്റൊപ്പില്‍ നില്കുന്നു.തിരക്കില്‍ നിന്നും മാറി ഒരു പത്രണ്ട് നില കെട്ടിടം.
അവിടെ,
'അമ്മെ,"എന്ട അമ്മെ ,അമ്മ ഇത് വരെ രേടിയയില്ലേ" ഉദ്യോഗസ്ഥയായ മകള്‍ ചോദിച്ചു .
"നമ്മള്‍ ഇങ്ങോട്ട മോളെ പോകുന്നത്" അമ്മ നെടിച്ചുളിച്ചുകൊണ്ട് ചോദിച്ചു.
അപ്പോഴാണ് മകന്‍ രംഗപ്രവേശം ചെയ്ടാട് ."എന്ട അമ്മെ,എല്ലാം ഞാന്‍ ഇന്നലെ വിശദമായി പറഞ്ഞു തന്നില്ലരുന്നോ,എന്നിട്ടിപ്പോ"
"എങ്കിലും മോനെ ഈ വയസംകാലത്ത്,ഈ ദല്‍ഹി എന്നൊക്കെ പറഞ്ഞ ഇപ്പൊ ?"
"ദല്‍ഹി ന്നു പറഞ്ഞ ഒന്നൂല്ല്യാ,അമ്മ വേകം രേടിയയിക്കെ"
"അമ്മക്ക് ഇവിടിന്നു പോകാന്‍ മനസോകെയുണ്ട് എന്നാലും ഒരു തരം വാശി തന്നെ" മകളുടെ മുഖം ചുവന്നു തുടിച്ചു.
"അല്ലെങ്കിലും ഈ തല്ലമാര്കും തന്ടമാര്കും കുറച്ചു വാശി കൂടുതലാണ് "മകന്‍ ഭാര്യയെ പിന്താങ്ങി"
ദമ്പതിമാര്‍ വസ്ത്രങ്ങള്‍ പെട്ടിയിലാക്കി കേട്ടിച്ചമഞ്ഞു നിന്ന്.എന്നിട്ടും ആ അമ്മ ഒരുങ്ങിയില്ല.അവരുടെ മനസ്സ് എവിടെയോ കോളത്തി ഇട്ടതു പോലെ .മക്കളുടെ നിര്‍ബന്ദത്തിനു വഴങ്ങി അവര്‍ വീമാനതവലതിലേക്ക് പുറപെട്ടു.
"അമ്മെ,അമ്മ ഇവിടെയിരിക്ക് ന്ഹങ്ങള്‍ വീമാനടികെറ്റ് ശരിയാക്കിയിട്ട് ഇപ്പ വരം "
സമയം ഒരുപാടു നീങ്ങി .അതിലൂടെ പോകുന്ന വീമാനങ്ങള്‍ക്ക് അമ്മ കൈകട്ടികൊന്ടെയിരുന്നു.
സമയം ഇരുട്ടി
ഒരു സ്ത്രീ വന്നു അമ്മയോട് ചോദിച്ചു"അമ്മ ഇങ്ങോട്ട"
"ഡല്‍ഹിക്ക്" പാതി മയങ്ങിയ ശബ്ദത്തില്‍ അമ്മ പറഞ്ഞു.
"ദാല്‍ഹിക്കുള്ള അവസാന വീമാനം രണ്ടര മണികൂര്‍ മുമ്പ് പോയല്ലോ"

Emerging Kerala

കള്ളന്മാര്‍ Corparateകള്‍ക്ക് ഇവിടുത്തെ സ്ഥലവും മണ്ണും മണലും വെള്ളവുമെല്ലാം എഴുതിക്കൊടുക്കുന്ന പരിപാടിയാ.....!
പണ്ട് പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ GIM(GLOBAL INVESTMENT MEET) നടത്തിയിരുന്നു . അന്ന് അത് സമരം ചെയ്തുപോളിച്ച് ഇപ്പോള്‍ പുതിയ പേര് പുതിയ ലോഗോ ...
"പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ "....!

ഇവിടെ കുപ്പിവെള്ള കമ്പനികള്‍ വരും.....!
റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വരും.....!
കാട് മാന്തി അവിടെ ബില്‍ഡിംഗ്‌ കൃഷി ചെയ്യും ...!
അവസാനം നമ്മള് ജനങ്ങള് അവര്‍ക്ക് ചിലവിനു കൊടുക്കേണ്ടി വരും...
എക്കാലത്തെയും പോലെ ....

പക്ഷെ അങ്ങനെ ചെയ്‌താല്‍ പണി പാളും....